അഞ്ചൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന സമയത്ത് ജ്യോതിസ് കുമാർ യുവാവിനെ അർദ്ധരാത്രിയിൽ നടുറോഡിൽ നിർത്തി പരസ്യ വിചാരണ നടത്തുകയും ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് വ്യക്തിതാല്പര്യങ്ങൾക്കായി ഓൺലൈൻ മാധ്യമങ്ങൾക്ക് കൈമാറുകയും ജനപ്രീതിക്ക് ശ്രമിച്ചു എന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് സാധൂകരിക്കുന്ന വീഡിയോ ഉൾപ്പെടെ ഉള്ളടക്കം ചെയ്താണ് ഇൻഷാദ് സജീവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
കടുത്ത മനുഷ്യവകാശ ലംഘനങ്ങളാണ് വീഡിയോ പുറത്തുവിട്ടതിലൂടെ പൊലീസുകാർ ചെയ്തതെന്നും. കുറ്റക്കാരനെങ്കിൽ യുവാവിനെതിരെ നടപടി എടുക്കുന്നതിന് പകരം നടുറോഡിൽ വിചാരണ നടത്തി ആ ദൃശ്യങ്ങൾ പോലീസ് തന്നെ പുറത്ത് വിട്ട് ഷോ ഓഫ് നടത്തുകയാണ് ഉണ്ടായതെന്നും ഇൻഷാദ് സജീവ് പറഞ്ഞു.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.