6 വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. കഴിഞ്ഞ അഞ്ചിന് വിതുര നാരകത്തിന് കാലയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വിവരങ്ങള്‍ പട്ടികവര്‍ഗ പ്രമോട്ടറെ അറിയിച്ചത്. തുടര്‍ന്ന് 7ന് നെടുമങ്ങാട് ട്രൈബല്‍ ഓഫിസര്‍ വീട്ടിലെത്തി മരുന്നും ആഹാര സാധനങ്ങളും കൈമാറിയിരുന്നു. നിലവില്‍ യുവതിക്കാവശ്യമായ ചികില്‍സാ പോഷകാഹാര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.