


വിദ്യാർത്ഥികൾക്ക് വിദൂരവിദ്യാഭ്യാസത്തിനും അവധി ദിനങ്ങളിലെ ജോലി സാധ്യതകൾക്കുമാണ് സർക്കാരിൻ്റെ മുട മുടന്തൻ നയം വിലങ്ങുതടിയാവുന്നത്. ഡിജിടി യുടെ നിർദ്ദേശപ്രകാരം ഐടിഐ കളിൽ ഭാഷ പഠനവും, ലൈബ്രറി, കായിക വിദ്യാഭ്യാസം എന്നിവയ്ക്കും സമയം നൽകണമെന്നിരിക്കെ കേരളത്തിലെ ഐടിഐ കളിൽ ഈ നിർദ്ദേശങ്ങളൊക്കെ കാറ്റിൽ പറത്തുകയാണ്.

ഡിജിടിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കോഴിക്കോട് എൻഎസ്ടിഐ യിലും തിരുവനന്തപുരം ആർവിടിഐ യിലും അഞ്ചു ദിവസമാണ് ക്ലാസുകൾ.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐടിഐ കളിൽ 6 ദിവസവും. കഴിഞ്ഞ ദിവസങ്ങളിൽ എബിവിപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഐടിഐ കോളേജുകളിൽ നടത്തിയ ഒപ്പുശേഖരണ പരിപാടിയിൽ വലിയ രീതിയിലുള്ള വിദ്യാർത്ഥി പങ്കാളിത്തമാണ് ഉണ്ടായത്. സൈൻ എഗനിസ്റ്റ് 6 ഡേ ട്രെയിനിങ് എന്ന രീതിയിലാണ് ഐടിഐകളിൽ പ്രതിഷേധ പ്രചരണം നടത്തിയത്. ഐടിഐ വിദ്യാർത്ഥികൾക്ക് അർഹമായ നീതി നിഷേധിക്കുന്നതിനെതിരെ അനിശ്ചിത കാലത്തേക്ക് എല്ലാ ശനിയാഴ്ചയും ഐടിഐ കളിൽ എബിവിപി വിദ്യാർത്ഥികളോട് ക്ലാസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും പഠിപ്പ് മുടക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനവ്യപകമായി പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും എവിബിപി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐടിഐ കളിൽ 6 ദിവസവും. കഴിഞ്ഞ ദിവസങ്ങളിൽ എബിവിപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഐടിഐ കോളേജുകളിൽ നടത്തിയ ഒപ്പുശേഖരണ പരിപാടിയിൽ വലിയ രീതിയിലുള്ള വിദ്യാർത്ഥി പങ്കാളിത്തമാണ് ഉണ്ടായത്. സൈൻ എഗനിസ്റ്റ് 6 ഡേ ട്രെയിനിങ് എന്ന രീതിയിലാണ് ഐടിഐകളിൽ പ്രതിഷേധ പ്രചരണം നടത്തിയത്. ഐടിഐ വിദ്യാർത്ഥികൾക്ക് അർഹമായ നീതി നിഷേധിക്കുന്നതിനെതിരെ അനിശ്ചിത കാലത്തേക്ക് എല്ലാ ശനിയാഴ്ചയും ഐടിഐ കളിൽ എബിവിപി വിദ്യാർത്ഥികളോട് ക്ലാസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും പഠിപ്പ് മുടക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനവ്യപകമായി പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും എവിബിപി അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.