

മൂന്നു പിക്കപ്പിലായി എത്തിയ അഞ്ചോളം പേർ മാരകായുധങ്ങളുമായി കാവൽക്കാരനായ അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി മുബാറക്കിനെ ദേഹോദ്രവം ഏൽപ്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്ത ശേഷം എട്ടു പോത്തുകളെ പിക്കപ്പിൽ കയറ്റികൊണ്ട് പോയി. അതേസമയം അന്യസംസ്ഥാന തൊഴിലാളിയുടെ നിലവിളികേട്ട് പരിസരവാസികൾ എത്തുന്നതിനിടയിൽ പ്രതികൾ പോത്തുകളുമായി കടന്നു. നെടുമങ്ങാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.