

ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണകുമാറും സംഘവും ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ ലൈസന്‍സിയോ, സഹായിയോ കടയിലുണ്ടായിരുന്നില്ല.

മണ്ണെണ്ണയും അനുബന്ധ ഉപകരണങ്ങളും ഭക്ഷ്യധാന്യങ്ങള്ക്കൊപ്പമാണ് സൂക്ഷിച്ചിരുന്നത്. സ്റ്റോക്ക് പരിശോധിച്ചതില്‍ 50-കിലോഗ്രാം പച്ചരി, 27.5-ലിറ്റര്‍ മണ്ണെണ്ണ എന്നിവയുടെ കുറവും, 450-കിലോഗ്രാം കുത്തരി കൂടുതലുമായിരുന്നു. കൂടാതെ ഉപയോഗശൂന്യമായ 450-കിലോഗ്രാം പുഴുക്കലരിയും കണ്ടെത്തി. കേടായ റേഷന്‍സാധനങ്ങള്‍ മാറ്റി വാങ്ങാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല.

സബ്സ്ക്രൈബ്







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.