തിരിച്ചറിവില്ലാത്ത പ്രായത്തിൽ നടന്ന സംഭവം എന്താണെന്ന് അറിയാത്ത ബാലിക പുറത്തു പറഞ്ഞില്ല. എന്നാൽ പന്ത്രണ്ടാം വയസ്സിലെ സംഭവത്തിനു ശേഷം സ്കൂളിലെ ടീച്ചറോടു കാര്യങ്ങൾ പറഞ്ഞു. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോകാൻ പേടിയാണെന്നു അധ്യാപികയോടു ബാലിക പറഞ്ഞതിനെ തുടർന്നാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പിഴത്തുക മുഴുവനും ഇരയുടെ നഷ്ട പരിഹാരമായി നൽകണമെന്നും തുക നൽകാതിരുന്നാൽ 6 മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി(പോക്സോ) സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷനു വേണ്ടി ഹാജരായി. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ വി. നിജാം എന്നിവർ അന്വേഷിച്ചു റിപ്പോർട്ട് നൽകിയ കേസിൽ 14 സാക്ഷികളെ വിസ്തരിച്ച ശേഷമാണു വിധി.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി(പോക്സോ) സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷനു വേണ്ടി ഹാജരായി. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ വി. നിജാം എന്നിവർ അന്വേഷിച്ചു റിപ്പോർട്ട് നൽകിയ കേസിൽ 14 സാക്ഷികളെ വിസ്തരിച്ച ശേഷമാണു വിധി.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.