
പിഴതുക യുവതിക്ക് നഷ്ടപരിഹാരമായി നൽകണം. പിഴ നൽകാതിരുന്നാൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി വിധിച്ചു. 2004– ൽ ആണ് കേസിന് ആസ്പദമായ സംഭവം. നെടുമങ്ങാട് പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ആര്യനാട് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.