
തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതില്‍ അരശുപറമ്പ് എന്ന സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും അവിടെ ചാരായം വാറ്റുവാനുള്ള കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചിട്ടുണ്ട് എന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 1015 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഭി ആര് സുരൂപിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രജികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷജിം, നജ്മുദ്ദീന്, ഷജീര്‍, ശ്രീകേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രജിത, എക്സൈസ് ഡ്രൈവര്‍ സുനില്‍ പോള്‍ ജെയിന് എന്നിവരും പങ്കെടുത്തു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.