കരിക്കുഴി ചന്ദ്രമൻ കൊക്കോടുള്ള കുമാറിന്റെ റാണി വിലാസം വീട്ടിൽ നിന്നും ചാരായം വാറ്റാനായി ഉപയോഗിച്ചിരുന്ന ആയിരത്തോളം ലിറ്റർ വാഷും വാറ്റിനുപയോഗിക്കുന്ന 24 ലിറ്ററിന്റെയും അഞ്ചു ലിറ്ററിന്റെയും രണ്ടു പ്രഷർ കുക്കറുകളും ഗ്യസും ഗ്യസ് അടുപ്പുകളും നിരവധി കന്നാസുകളും 19 ലിറ്റർ വ്യജചാരായവുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
ലോക്ക്ഡൗൺ സമയത്ത് അമിതലാഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അനധികൃതമായി വ്യാജ ചാരായമുണ്ടാക്കി വിൽപന നടത്തി വരുകയായിരുന്ന പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു . നെടുമങ്ങാട് ഡിവൈഎസ്‌പി എം അനിൽ കുമാറിന്റെയും പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.