
രണ്ടാഴ്ചമുൻപ് കല്ലാർ മൊട്ടമൂട്ടിൽ നിന്നും സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിയേയും പിതാവിനേയും വഴിമദ്ധ്യേ ഒറ്റയാൻ ആക്രമിച്ചിരുന്നു. ഇരുവരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് രണ്ട് മാസമാകുന്നു.വനപാലകരെത്തി ആനകളെ തുരത്തി കാട്ടിനുള്ളിലേക്ക് വിട്ടാലും വീണ്ടുമെത്തും. കാട്ടാനയ്ക്ക് പുറമേ മേഖലയിൽ കാട്ടുപോത്ത്, പുലി, കരടി, പന്നി എന്നിവയുടെ ശല്യവുമുണ്ട്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.