


പ്ലാസ്റ്റിക് വെള്ളക്കുപ്പികളും കവറുകളുമാണ് ആറു നിറയെ. കരകളിലിരുന്ന് മദ്യപിക്കുന്നവർ വലിച്ചെറിയുന്ന മദ്യക്കുപ്പികളും കൂട്ടത്തിലുണ്ട്. സമീപത്തെ മാത്രമല്ല ദൂരെയുമുള്ള അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്നത് വാമനപുരം ആറ്റിലാണ്. ദുർഗന്ധത്തിനും കൊതുകുശല്യത്തിനും കാരണമാകുന്നതായി അധികാരിളോടു പരാതികൾ പറഞ്ഞെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.