രോഗിയുടെ കുറിപ്പടിയിലുണ്ടായിരുന്ന ഒരു മരുന്നും ഫാർമസിയിൽ ഇല്ലായിരുന്നു. തുടർന്നാണ് കാരുണ്യ ഡിപ്പോ മാനേജറെ സസ്‌പെൻഡ് ചെയ്തത്. അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്‌ച്ച വരുത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. നടപടിയെടുക്കണമെന്ന് കെഎംഎസ്എൽനോട് മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
ബുധനാഴ്ച രാത്രി ഒൻപത് മണിക്കാണ് മന്ത്രി ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെ വിവിധഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ എല്ലാ കാരുണ്യ ഫാർമസികളിലും മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.