
പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള്‍ *തമിഴ്നാട് ഐ.ടി. മന്ത്രി മനോജ് തങ്കരാജ് കളിയിക്കാവിളയിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണനും വി. ശിവന്‍കുട്ടിയും* ചേര്‍ന്ന് ഏറ്റുവാങ്ങി. *സരസ്വതിദേവി, വേളിമല കുമാരസ്വാമി, മുന്നൂറ്റിനങ്ക* എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളുന്നത്. കോവിഡ് കാരണം കഴിഞ്ഞവര്‍ഷം ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും ഘോഷയാത്രയുടെ പുറപ്പെടല്‍ ചടങ്ങിനെത്തി. പത്മനാഭപുരം കൊട്ടാരമുറ്റത്ത് തമിഴ്നാട് പൊലീസ് ഗാഡ് ഓഫ് ഓണര്‍ നല്‍കി.
അതിർത്തിയിൽ നിന്ന് എത്തിയ വിഗ്രഹങ്ങൾ നാളെ രാവിലെ നെയ്യാറ്റിന്‍കര കൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി വൈകുന്നേരം പദ്മനാഭ സ്വാമി ഷേത്രത്തിൽ എത്തും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.