
അടുത്തിടെ കുടവനാടുള്ള റബർ തോട്ടത്തിൽ മൂന്നു നായ്‌ക്കളെ തലതകർന്ന് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിലെ പ്രതികളെ ചോദ്യംചെയ്‌തപ്പോഴാണ് ഇറച്ചിക്കായി പന്നികളെ കൊല്ലാൻ പദ്ധതിയിട്ടവിവരം ലഭിച്ചത്. കുഴിച്ചിട്ട നായ്‌ക്കളുടെ മൃതദേഹം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അബീനയുടെ നേതൃത്വത്തിൽ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി തെളിവുകൾ ശേഖരിച്ചു. കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് പ്രതികൾ.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.